ELAMTHUR HUMAN SACRIFIES.ഷാഫി /ഭഗവൽ സിങ് / ലൈല / പദമം / റോസ്ലിൻ

ഇലന്തൂർ ഇരട്ട കൊലപാതകം ഷാഫി യുടെ വികൃതിയായി കാണാനേ ആഗ്രഹമുള്ളു . കാശിനുള്ള ആർത്തിയും , ആക്രാന്തവും, കാഫിറുകളുടെ അംഗസംഖ്യ കുറയ്ക്കുക എന്നുള്ള ലക്ഷ്യങ്ങൾ മാത്രമേയുള്ളു എന്നാണ് വിശ്വാസം .. പോലീസിന് ഇതൊക്കെ നിസ്സാരമായി അറിയാൻ കഴിയുന്നതല്ലേ എന്നും ചിന്തിപ്പിക്കുന്നുണ്ട്. പോലീസ് എന്തിനാണ് ഈ രഹസ്യ അജണ്ടയെ നരബലി ആയി ചിത്രികരിക്കുന്നതും ഇത്രമേൽ പ്രമാദമാക്കുന്നതും . പോലീസ് മുറയിൽ ചോദ്യം ചെയ്താൽ മൂവരും കിളിപോലെ എല്ലാം പറയുകയില്ലേ ? ഇത്ര ഭവ്യതയോടെ പെരുമാറണോ ? ഇലന്തൂർ വീട്ടിലെ പറമ്പ് ഉഴുതുമറിക്കലും / കൊച്ചിയിൽ നിന്നും നായയെ കൊണ്ടുവരലും ഒക്കെ യായി ഖജാനവിലെ കാശ് പൊട്ടിക്കണോ ? ഇസ്ലാം /മാർക്സിസ്റ്റ് മത വിശ്വാസികളായതുകൊണ്ടാണോ പോലീസ് ശരീരത്തു തൊടാൻ ഭയക്കുന്നത് ? ആർ എസ് എസ് കാരെ മാത്രമേ ഇടിക്കുകയുള്ളോ ? ഷാഫിയുടേയും ഭഗവൽ സിംഗിന്റേയും സൂത്രത്തിൽ ഈർക്കിൽ/ തീപ്പട്ടികമ്പ്‌ കയറ്റിവിട്ടാൽ എല്ലാം തുറന്നുപറയുകയില്ലേ? കാംകെ , സ്വാധി പ്രയാഗയെ നഗ്ന ആക്കി തലകീഴായി കെട്ടിത്തൂക്കി നിർത്തി ഭേദ്യം ചെയ്തതുപോലെ ലൈലയേയും ചെയ്തു ചന്തിക്കു ചൂരലുകൊണ്ടു പ്രയോഗം നടത്തിയാൽ ഹൃദയത്തിൽ നിന്നെന്നപോലെ പറയുകയില്ലേ ? . അനാവശ്യമായി ഖജനാവിലെ കാശുകളയണോ ? കുണ്ടറ പോലീസ് സ്റ്റേഷനിൽ ആർ എസ്സ് എസ്സ് കാർ കരയുന്ന/നിലവിളിക്കുന്ന ശബ്ദം ഞാൻ സ്റ്റേഷന് മുന്നിലൂടെ പോയപ്പോൾ കേട്ടതാണ്. സംഭവം ഇങ്ങനെ: കുണ്ടറ രംഗൻ : എഴുപതുകളിൽ ഞാൻ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകൻ. എൻ്റെ അനിയൻ ഷാജിയുടെ സുഹൃത്താണ് കൊരണ്ടിപ്പിള്ളി ഭാസ്കരൻ നായരുടെ മകൻ. ഭാസ്കരൻ നായർ സാർ അലിൻഡ് ഷിപ്പിംഗിൽ സൂപ്രണ്ട്. കുണ്ടറയിലെ പ്രസിദ്ധമായ പുരാതന നായർ കുടുംബം . അദ്ദേഹത്തിന്റെ മകന്റെ സുഹൃത്താണ് രംഗൻ. രങ്കന്റെ വിശേഷങ്ങൾ അവനിലൂടെ ഷാജിയിൽ എത്തി ഞാനും അറിയും . രംഗൻ, ഭാസ്കരൻ നായർ സാറിന്റെ വീട്ടിലെ സന്ദർശകൻ. തെറ്റിക്കുന്നം ഭാഗങ്ങളിൽ പൊടി ചട്ടമ്പി മാത്രം. തെറ്റിക്കുന്നത്തു ശിവ ക്ഷേത്രത്തിനടുത്തു ഒരു ശാഖ അന്ന് ഉണ്ടായിരുന്നു . ഈ ശാഖയിൽ രംഗനും വരും. അലിൻഡ് ഓഫീസിലെ സ്റ്റേഷനറി ആൻഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്ന കൃഷ്ണൻകുട്ടിയും ഈ ശാഖയിലെ നിത്യ സന്ദർശകൻ . പൊടിച്ചട്ടമ്പിയിൽ നിന്നും രംഗൻ വേഗം ഉയർന്നു . ഭീഷണിപ്പെടുത്തൽ/ വാടക തല്ല് / EXORTION മുതൽ എല്ലാം വിപുലീകരിച്ചു . ഒരാൾ ശക്തനായാൽ കൂടെ നിൽക്കാൻ മറ്റു ചട്ടമ്പികളും എത്തുമല്ലോ . ഗ്യാങ് ആയി . ശാഖയിൽ വരാതായി . പോലീസ് കേസുകൾ ആയി. മെല്ലെ മെല്ലെ കുണ്ടറക്കാർ എല്ലാം ഇയാളെ അറിഞ്ഞുതുടങ്ങി . വെറുത്തു തുടങ്ങി .ഇയാൾ കൈവെക്കാത്ത ആൾക്കാർ ചുരുക്കം . കേസും വഴക്കുകളും ഒക്കെ ആകുമ്പോൾ ചിലർ രക്ഷിക്കാനും എത്തുമല്ലോ. രംഗനെ സംരക്ഷിക്കാൻ ഓപ്പോസിറ്റു പാർട്ടിക്കാർ എത്തി . പതുക്കെ പതുക്കെ അവരുടെ ആളായി . അവരുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല ശാഖയിൽ വരുന്നവരേയും തോണ്ടി തുടങ്ങി . ഇയാൾ നാട്ടകാർക്കും പുറത്തുള്ളവർക്കും ഒക്കെ ശല്യമായി തീർന്നു . എൺപതുകളുടെ തുടക്കത്തിൽ ഞാൻ SALES ഡിപ്പാർട്മെന്റിൽ ആയിരുന്നപ്പോൾ ഒരുദിവസം ഉച്ചക്ക് ഊണുകഴിക്കാൻ പോവാനായി പഞ്ച് ഔട്ട് ചെയ്യാൻ പഞ്ചിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ വെളുത്തു ഒത്ത ഉയരവും ഭേദപ്പെട്ട ശരീരവും പൊടി മീശയും ചുമന്ന കണ്ണുകളും ഉള്ള ഒരാൾ ക്രൗര്യ ത്തിൽ എന്നെ സൂക്ഷിച്ചു നോക്കി വഴി തടഞ്ഞു മുന്നിൽ. ആരാണെന്നറിയാതെ ഞാനും നിന്നു . കൃഷ്ണൻ കുട്ടി പോർട്ടിക്കോയിൽ നിന്നും " അതല്ല " എന്ന് പറഞ്ഞതുകൊണ്ടാണോ , എൻ്റെ അമ്മയാണോ , അയ്യനാണോ (അയ്യപ്പ സ്വാമി ) എന്നറിയില്ല ഇത്തരം സന്ദർഭങ്ങളിൽ എന്നെ ഏതോ അദൃശ്യ ശക്തി സഹായിക്കാറുണ്ട്‌. അയാൾ പെട്ടന്ന് തിരിഞ്ഞു നടന്നു . അടി വീണില്ല. ബൂത്തിൽ തിരക്ക് ഉണ്ടായിരുന്നു പഞ്ച് ചെയ്തു പുറത്തുപോകാൻ . എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഞാൻ പെട്ടന്നുതന്നെ പഞ്ച ഔട്ട് ചെയ്തു പോയി . തിരിച്ചുവരുമ്പോൾ എന്നെ കാത്തു ഒട്ടുമിക്കവരും പോർട്ടിക്കോയിൽ ഉണ്ടായിരുന്നു എന്തിനാണ് രംഗൻ കാണാൻ വന്നതെന്നറിയാൻ . അപ്പോഴാണ് അയാൾ കുണ്ടറ രംഗൻ എന്ന ചട്ടമ്പി ആണെന്നറിയുന്നതു . ഞാൻ രംഗൻ ഒരു ഓൾഡ് ഫ്രണ്ട് എന്നമട്ടിൽ " ചുമ്മ /വെറുതേ " എന്നുകാച്ചി ഗമ വിടാതെ കയറിപ്പോയി. എനിക്ക് അല്പസ്വല്പം താര പരിവേഷവും കിട്ടി രംഗന്റെ സുഹൃത്ത് എന്ന നിലയിൽ. കൃഷ്ണൻ കുട്ടി ആരെയോ ഭീഷണി പെടുത്താൻ എത്തിച്ച തായിരിക്കാം. ഈ സമയങ്ങളിൽ സ്വയം സേവകരെ കൈവെച്ചെങ്കിലും പഴയ ആൾ എന്ന മട്ടിൽ കളഞ്ഞു. രംഗൻ കളിച്ചുകളിച്ചു സംഘസ്ഥാനിൽ വരെ കയറി പലരെയും കൈ വായിച്ചു . പരമ പവിത്രമായ ധ്വജം വലിച്ചെറിഞ്ഞു . അപ്പോൾ തീർത്തേ മതിയാവൂ എന്നായി . അങ്ങനെ ഒരുദിവസം അയാളെ ഇല്ലാതാക്കി. കൃഷ്ണൻ കുട്ടി ഉൾപ്പെടെ മിക്കവരെയും പിടിച്ചു . വല്ലാതെ ഉപദ്രവിച്ചു . നിലവിളി ഭയാനകം ആയിരുന്നു . ഇതിനു മുന്നിലൂടെ പോയ ഞാനും കേട്ടിട്ടുണ്ട് . പോലീസ് സ്‌റ്റേഷനിന്റെ മുന്നിൽ ചെറിയ ഹോട്ടലും സ്റ്റേഷനിൽ ചായയും സ്നാക്കസും കൊടുത്തിരുന്നത് വര്ഗീസ് ചേട്ടൻ . സ്റ്റേഷനിൽ സർവ സ്വാതന്ത്ര്യം . അദ്ദേഹം ഞങ്ങളോട് പറഞ്ഞത് അവർക്കു ഇനി ഒരിക്കലും ജോലി ചെയ്തു ജീവിക്കാൻ കഴിയില്ല എന്നാണ് . അത്രയ്ക്ക് മാരകമായിരുന്നു മർദനം . കൃഷ്‌ണൻ കുട്ടി കുറേനാൾ കഴിഞ്ഞു ചുമച്ചു കുരച്ചു ഓഫിൽ വന്നു .ഡ്യൂട്ടിക്ക് ജോയിൻ ചെയ്തു . നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന കൃഷ്ണൻകുട്ടി അകാലത്തിൽ തന്നെ പോയി .( കൊരണ്ടിപിള്ളി കുടുംബത്തിലെ അകന്ന ബന്ധുവാണ് രംഗൻ എന്നാണ് എൻ്റെ തോന്നൽ . അലിൻഡ്‌ സ്റ്റീൽ പ്രോഡക്ടസ് ഡിവിഷനിലെ സ്റ്റോറിൽ ജീവനക്കാരനായിരുന്ന ബാലൻപിള്ള അകാലത്തിൽ പോയപ്പോൾ ഭാര്യ ശാന്തകുമാരിക്ക് കേബിൾ വർക്ക്സ് ഓഫീസിലെ അറ്റൻഡർ ജോലികൊടുത്തിരുന്നു . ഇവരുടെ മകളെ രംഗൻ വിവാഹം കഴിച്ചിരുന്നു.) ഇങ്ങനെ ചെയ്യാൻ കഴിയുന്ന പോലീസ് ഇലന്തൂർ കുറ്റവാളികളോട് ബഹുമാന /ഭവ്യത യോട് പെരുമാറുന്നത് അത്ഭുതം സൃഷ്ടിക്കുന്നു. അനാവശ്യമായി കാശു കളയുന്നതിനോടും എതിർപ്പുണ്ട്. ഹിമാവാൻ രുദ്രൻ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ വായിക്കാം ഹിമവാൻ രുദ്രൻ വൃക്കയും കരളും ഒരു വീട്ടിലിട്ട് വെട്ടിഎടുത്ത് കുപ്പിയിലാക്കി ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊടുത്താൽ ഒരെണ്ണത്തിന് രണ്ട് ലക്ഷം രൂഭാ വരേ കിട്ടും... ഒരു മര്യാദ ഒക്കേ വേണ്ടേ കൃത്യമായി നരമ്പും രക്തധമനികളും അതി നൂതനമായ സാങ്കേതികവിദ്യയിൽ സുരക്ഷിതമായ വ്യവസ്ഥിതിയിൽ രോഗാണുബാധ ഏൽക്കാത്ത രീതിയിൽ സമയബന്ധിതമായി എടുത്ത് സൂക്ഷിക്കേണ്ട പാത്രങ്ങളിൽ അറിയാവുന്നവർ മാത്രം ചെയ്യുന്ന പണിയാണ്....എന്നൂടി ഓർക്കണം.. നിങ്ങള് മെനയുന്ന അപസർപ്പക കഥയിൽ അതിന് ചേരുന്ന ഒരാളൂടി വേണം..ഒരു വൃത്തിയുള്ള സാഹചര്യം കൂടി...അതൂടേ വന്നാലേ ഇതൊരു അവയവകടത്തായി സ്ഥിതീകരിക്കാൻ പറ്റൂ.. ഇനി ഇങ്ങനാണേൽ തന്നേ ഈ കേസ് ഇവിടെ അവസാനിച്ചു...എന്ന് കരുതാം കേരളത്തിൽ അവയമാറ്റം ചെയ്യുന്ന ഹോസ്പിറ്റലുകളുടേ സഹായം ഇല്ലാതേ ഇത് സ്വർണം കടത്തികൊണ്ടുപോകുന്നപോലേ ചെയ്യാനും കഴിയില്ല....അവരിലേക്ക് എത്താൻ ഈ പ്രതികളേ രണ്ടോ മൂന്നോ പേരേ മാത്രം പോരാ പുതിയ സാഹചര്യങ്ങളും പുതിയ ആളുകളും സീനിൽ വരാതേ അവയവകച്ചടം എന്നതിലേക് ഇവരേ വെച്ച് പോവാൻ കഴിയില്ല... ഇത് സൈക്കോ നരഭോജികൾ തന്നേ യാണ്.. (ഇവർ സൈക്കോകളും അല്ല എന്നാണ് എൻ്റെ അഭിപ്രായം ) ഹിമാവാൻ രുദ്രൻ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ വായിക്കാം ഹിമവാൻ രുദ്രൻ വൃക്കയും കരളും ഒരു വീട്ടിലിട്ട് വെട്ടിഎടുത്ത് കുപ്പിയിലാക്കി ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊടുത്താൽ ഒരെണ്ണത്തിന് രണ്ട് ലക്ഷം രൂഭാ വരേ കിട്ടും... ഒരു മര്യാദ ഒക്കേ വേണ്ടേ കൃത്യമായി നരമ്പും രക്തധമനികളും അതി നൂതനമായ സാങ്കേതികവിദ്യയിൽ സുരക്ഷിതമായ വ്യവസ്ഥിതിയിൽ രോഗാണുബാധ ഏൽക്കാത്ത രീതിയിൽ സമയബന്ധിതമായി എടുത്ത് സൂക്ഷിക്കേണ്ട പാത്രങ്ങളിൽ അറിയാവുന്നവർ മാത്രം ചെയ്യുന്ന പണിയാണ്....എന്നൂടി ഓർക്കണം.. നിങ്ങള് മെനയുന്ന അപസർപ്പക കഥയിൽ അതിന് ചേരുന്ന ഒരാളൂടി വേണം..ഒരു വൃത്തിയുള്ള സാഹചര്യം കൂടി...അതൂടേ വന്നാലേ ഇതൊരു അവയവകടത്തായി സ്ഥിതീകരിക്കാൻ പറ്റൂ.. ഇനി ഇങ്ങനാണേൽ തന്നേ ഈ കേസ് ഇവിടെ അവസാനിച്ചു...എന്ന് കരുതാം കേരളത്തിൽ അവയമാറ്റം ചെയ്യുന്ന ഹോസ്പിറ്റലുകളുടേ സഹായം ഇല്ലാതേ ഇത് സ്വർണം കടത്തികൊണ്ടുപോകുന്നപോലേ ചെയ്യാനും കഴിയില്ല....അവരിലേക്ക് എത്താൻ ഈ പ്രതികളേ രണ്ടോ മൂന്നോ പേരേ മാത്രം പോരാ പുതിയ സാഹചര്യങ്ങളും പുതിയ ആളുകളും സീനിൽ വരാതേ അവയവകച്ചടം എന്നതിലേക് ഇവരേ വെച്ച് പോവാൻ കഴിയില്ല... ഇത് സൈക്കോ നരഭോജികൾ തന്നേ യാണ്.. (ഇവർ സൈക്കോകളും അല്ല) ഞാൻ എട്ടു അംഗങ്ങളും ഭൂമിയിൽ തൊട്ടു നമിക്കുന്നത് ഷാഫിയെ, ആ വാക്ചാതുരി / വാചാലത ക്കുമുന്നിൽ . കൂടുതൽ സിദ്ധി കിട്ടാൻ വൈദ്യർ റഷീദായി ചമഞ്ഞു ഭഗവൽ സിംഗിന്റെ ഭാര്യയെ (ലൈല ) അദ്ദേഹത്തിന്റെ മുന്നിൽ വെച്ചുതന്നെ അക്രാന്തിച്ചെ മതിയാവു എന്ന് സ്ഥാപിച്ചു അതുനടത്തുന്ന വാഗ്പാടവ ത്തിനു മുന്നിൽ . സിംഗിനെ പരിചയപ്പെടുന്നത് ശ്രീദേവി എന്ന ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി. എൻ്റെ ലൈലെ നീ അതി മിടുക്കി തന്നെ . സ്ത്രീകളായാലും ഏറ്റവും ഇഷ്ടപ്പെടുന്ന ശരീരഭാഗം ജനനേന്ദ്രിയം . ലൈല കത്തി കുത്തി ഇറക്കിയത് ജനനേന്ദ്രിയത്തിൽ . രണ്ടു പെൺ കൊച്ചുങ്ങളും പോയത് നീല ചിത്രത്തിൽ അഭിനയിക്കാൻ ... കാര്യങ്ങളുടെ ഒരു പോക്കേ... .......ഇതിന്റെ ഒക്കെ ആണി ആരാണെന്നു ഇത് വായിച്ചാൽ പിടികിട്ടും....ഹിന്ദുക്കളിൽ സത്‌സംഗങ്ങളുടെ കുറവ് കാണാനുണ്ട് ... https://www.digitalmalayali.com/.../human-sacrifice.../ https://l.facebook.com/l.php?u=https%3A%2F%2Fthekarmanews.com%2Fprosperity-and-wealth-did-not-come-then-there-was-human-sacrifice%2F%3Ffbclid%3DIwAR3hW_BauYwJWpARSA95FTlvwbJsZDAuwaNsHVByGNqBQZ9PVQjVXy5Wylo&h=AT33vMXaliLh0n-CWMubsyv3MsfL9ihFnTPCbhmLJQUnCemdygwgdqzzXguM12f4ohs3iVYEBaQJDgN6949y_sNNCBX20oboEE_Koh92MqECxZ07YzpV8F-q1MSE1h-KwCmSc_CLev4pWbM_DQ&__tn__=R]-R&c[0]=AT1JOJPOXnsIOXPixvN9bDH28ZbwOLN_200K7TcIaLrdhdFqqlQQwnR0LGTbtk2CspS1T7BXkdWdMRX8zJez3ziWXz7wxkEwzzxH6COxbZQSPAO3PWCfOteJ0i0lhC3dEkMRQQZ4gGwL6O7zHceSeV9hp0GDeElslc_JEVRXukpLg7o

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA