Posts

Showing posts from July, 2024

K. K MUHAMMED/ KARASSERY/SEETHA / RAMAN /VALMIKI/TRUMP/THOMAS CROOK/BHIMAN RAGHU/HULK/RAMAKATHAAMRITHAM

Image
  21.07.2024 ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ ആർകിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ മുൻ ഉന്നതാധികാരി കെ കെ മുഹമ്മദ് തന്റെ ആത്മകഥയിൽ ചാമ്പൽ നദിയെക്കുറിച്ചും നദിക്കു കിട്ടിയ ശാപത്തെക്കുറിച്ചും ശ്രവണ കുമാരനെ കുറിച്ചും പരാമർശിച്ച കൂട്ടത്തിൽ താഴേ പറയും വിധം എഴുതിയിട്ടുണ്ട്. "അബദ്ധത്തിൽ ശ്രവണകുമാരനെ കൊന്ന ദശരഥരാജാവിനെ ശ്രവണന്റെ മാതാപിതാക്കൾ ‘നിങ്ങളും പുത്രവിയോഗ ദുഃഖത്താൽ മരിക്കട്ടേ’യെന്ന് ശപിച്ചതും ചമ്പൽനദിയുടെ ‘ശാപപർവ’ത്തിലുണ്ട്‌. രാമായണകഥമുഴുവൻ ഈ ശാപത്തിന്റെ അനുബന്ധമാണ്. " ഒരു ശാപത്തിന്റെ അനുബന്ധമാണ് രാമായണം എന്ന് കെ കെ മുഹമ്മദ് . ഇന്ന് 22 .07 .2024 മാതൃഭൂമിയിൽ കാരശ്ശേരി " വാൽമീകി രാമായണം രചിച്ചത് സീതക്കു വേണ്ടിയാണ് " എന്ന് കാച്ചിയിട്ടുണ്ട് . രണ്ടു മേത്തന്മാരും ഒരു യോജിപ്പിൽ എത്തിയിട്ട് വരൂ . എന്നിട്ടു നമ്മൾക്ക് രാമായണം ആർക്കു വേണ്ടിയാണ് രചിച്ചത് എന്ന് ചർച്ച ചെയ്യാം. മേത്തന്മാർക്കു ഒരു കാര്യത്തിലും യോജിപ്പില്ല . അള്ളാ ഒന്നേയുള്ളു . ഒരേയൊരു പ്രവാചകൻ. ഷിയാ യെ കണ്ടാൽ സുന്നിക്കു കൃമികടി . സുന്നി യെ കണ്ടാൽ ഷിയാ കൾക്കു ആസനത്തിൽ ഉറുമ്പു കടിച്ചപോലെ . ലീഗും സമസ്തയും

Ramesh Narayanan/ Jewel Mary/ Jayaraj /Asif Ali

Ramesh Narayanan and Asif Ali are walking on the left side of the road of democracy, while we walk on the right. Traffic laws dictate that pedestrians should walk on the right side and vehicles on the left. Hence, both individuals are incorrect in their actions. They are engaging in wrongdoing and mischief. There is no necessity for those travelling on the correct side to intervene in their disputes. The issue at hand is the perception of superiority and inferiority. The Brahmin-Muslim conflict has been intentionally raised to foster communalism. My experience mirrors this incident. For 23 years, I was connected to Kundara Alind as an employee's son, and for 35 years, as an employee. I managed the accounts for the Recreation Club, held roles in trade unions, and was involved with the children's organisation Balabharatham, later in Alind Youngsters. I experienced the company's prosperous and challenging periods and was present during its closure. I also participated in the w

ഉമ്മൻ ചാണ്ടി അനുസ്മരണം/ ALIND / OMMAN CHANDI/ FINANCE MINISTER /SARITHA

Image
  ഇന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം(18.07.2024) മറിയാമ്മ ഉമ്മനെയും അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ മുതൽ പേര് ചാനലിൽ പ്രത്യക്ഷപെട്ടു അദ്ദേഹത്തെ വാഴ്ത്തുന്നു. ഓർമ്മകൾ പങ്കുവെക്കുന്നു. കുഞ്ഞൂഞ്ഞു സാറിന്റെ മെഴുകു പ്രതിമക്കു വല്യ സാമ്യം ഇല്ലെങ്കിലും ഭർത്താവു അടുത്ത് നിൽക്കുന്നതായി പ്രശംസിക്കുന്നു പ്രിയതമ. സാറിനെ ഓർക്കാതെ തരമില്ല കുണ്ടറ അലിൻഡ് ജീവനക്കാർക്ക്. വെറും നിസ്സാര തുക സെയിൽസ് ടാക്സ് കുടിശ്ശിക വരുത്തിയതിനു കുണ്ടറയിലെ രണ്ടു യൂണിറ്റുകളും പൂട്ടിച്ചു സീൽ ചെയ്തത് അന്ന് ഈ സമയം ഈ യൂണിറ്റുകളിൽ പണിയെടുത്തിട്ടുള്ളവർ എങ്ങനെ മറക്കും. 1980 കളുടെ അവസാനം. അലിൻഡ് നഷ്ടം വന്നു ബി ഐ എഫ് ആർ നു റെഫർ ചെയ്തു പുനരുദ്ധാരണത്തിനുവേണ്ടി. പുതിയ പ്രൊമോട്ടർ എത്തി. എന്നിട്ടും ലാഭം ആക്കാൻ കഴിയാഞ്ഞു സെയിൽസ് ടാക്സ് കുടിശ്ശിക വരുത്തി. ഉമ്മൻ ചാണ്ടി സാർ ഫിനാൻസ് /റവന്യൂ മന്ത്രി (1991-1994). റവന്യൂ റിക്കവറി നടപടി ഉണ്ടായി . കൊല്ലം എസ് പി യുടെ നേതൃത്വത്തിൽ കുണ്ടറ പോലീസും സായുധ പോലീസും (KAP ) വാൻ കണക്കിന് ഫാക്ടറിയിലേക്കു ഇരച്ചുകയറി മെഷീൻ സ്റ്റോപ്പ് ചെയ്യിപ്പിച്ചു. പേപ്പട്ടികളെ വിരട്ടിയോടിക്കുന്നപോലെ ജീവനക്കാരെ ഓടി

THEVAN/DEVAN/ELOOR ISLAND /EDAKKATHAZHATHU HOUSE/E. K SETHU

Image
ഏലൂർ ഒരു ദ്വീപ്. ചുറ്റും പുണ്യനദി പെരിയാർ. ആദ്യമായി കരയും ആയി ബന്ധിപ്പിച്ചിരുന്നത് പ്രീമിയർ/അപ്പോളോ ടയർസിന്റെ മുന്നിൽ നിന്നും താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴുണ്ടായിരുന്ന ഇടുങ്ങിയ പാലം മാത്രം. പാലം വരും മുൻപ് കടത്തു വള്ളവും പിന്നെ ചെങ്ങാടവും . ചെങ്ങാടത്തിൽ കയറിയ ഓർമയുണ്ട്. ഏലൂരിനെ നെടുകെ കീറിമുറിച്ചു ഒരു തോട് ഒഴുകുന്നുണ്ട് . തോടിന്റെ ഇരുകരകളിലും പാടങ്ങൾ. ഞങ്ങളുടെ വീടായ പ്രശാന്തി കഴിഞ്ഞു രണ്ടു വീടുകൾക്കപ്പുറത്തു കൂടി ആണ് തോട് കടന്നുപോകുന്നത്. ഇവിടെ കലുങ്ക് ഉണ്ട്. തോടിന്റെ ഇടതുവശത്തുകൂടി നടപ്പാത . ഇവിടെ രണ്ടു വീടുകൾ. അതിൽ എൻ്റെ അച്ചാമ്മ യുടെ അനിയത്തിയുടെ രണ്ടു പെണ്മക്കൾ താമസിച്ചിരുന്നു. ഭർത്താക്കന്മാർക്ക് ടി സി എം ൽ ആയിരുന്നു ജോലി (ട്രാവൻകൂർ കെമിക്കൽസ് manufacturing കമ്പനി limited. തുരിശ് കമ്പനി--നാല് പേരും ഇപ്പോഴില്ല ) ഈ വീടുകൾക്ക് താഴെ പുറമ്പോക്കു സ്ഥലം . ഈ പുറമ്പോക്കിൽ ഓലപ്പുരകെട്ടി തേവൻ എന്ന് വിളിക്കപ്പെടുന്ന ദേവൻ താമസിച്ചിരുന്നു. തേവൻ എന്ന് വിളിക്കുന്നത് ദേവന് ഒട്ടും ഇഷ്ടമായിരുന്നില്ല. എങ്കിലും നാട്ടുകാർ അങ്ങനെ വിളിച്ചിരുന്നുള്ളു. നിങ്ങൾ വിദ്യാഭ്യാസമുള്ളവർ എന്താണ് മര്യാദക്ക്

മാതൃഭൂമി ദിനപത്രത്തെ ആക്രമിക്കൽ/ MATHRUBHUMI/ Jinachandran/ M P Virendrakumar/ KTC

Image
  മാതൃഭൂമി ദിനപത്രത്തെ ആക്രമിക്കൽ ------------------------------------------------------- ഞാൻ എന്റെ കുട്ടികാലം മുതൽ കാണുന്ന പത്രം. 1955 മുതൽ. കെ പി കേശവമേനോന്റെയും കോഴിപ്പുറത്തു മാധവൻ നായരുടെയും കൃഷ്ണ മേനോന്റെയും ഒക്കെ പത്രം. സാമ്പത്തീക ശക്തിയായി പിറകിൽ നില കൊണ്ടത് കൽപ്പറ്റയിലെ ജിനചന്ദ്രൻ, മറ്റൊരു ശക്തി എറണാകുളത്തെ ഓഡിറ്റർ വർമ്മ ആൻഡ് വർമ്മ. പിന്നീട് നാലപ്പാട്ടുകാരുടെ ഷെയറുകൾ കെ ടി സി ഗ്രൂപ്പിന്റെ കൈകളിൽ എത്തി. എന്നിട്ടും ഇപ്പോൾ കൽപ്പറ്റ ഫാമിലിയുടെ കൈവശം ആണ് 42 ശതമാനം ഷെയറുകൾ . 22 ശതമാനം കെ ടി സി ഗ്രൂപ്പിന്റെ കൈവശം . ബാക്കി പൊതുജനത്തിന്റെ. ഇതിൽ വർമ്മ ആൻഡ് വർമ്മ ഉൾപ്പെടെ . ഇതിൽ ഒരു ശതമാനത്തിൽ ഏറെ ഷെയറുകൾ ഉള്ളത് വർമ്മ കടുംബത്തിനു മറ്റു നായർ ഫാമിലികൾക്കും . പുറത്തുനിന്നു മറ്റാർക്കും ഒരു ശതമാനത്തിൽ അധികം ഷെയറുകൾ ഇല്ല. ഇതിനർത്ഥം ഡയറക്ടർ ബോർഡിലും എഡിറ്റിങ്ങിലും മറ്റാര്ക്കും സ്വാധീനക്കാൻ കഴിയില്ല ഈ രണ്ടു ഗ്രുപ്പുകൾക്കും അല്ലാതെ. എന്നാൽ ഇപ്പോൾ രണ്ടു സ്വതന്ത്ര ഡയറക്ടർ മാർ ഉണ്ട്. പുറത്തു നിന്നും സമ്മർദം ഉണ്ടായാൽ അങ്ങനെ ചെയ്യാം. ഒരാൾ ഇടതിന്റെ ആവണം . മറ്റൊരാൾ (അഡ്വ ഷഹീർ സിംഗ് ) ലീഗിന്റേത

ഏലൂർ കിഴക്കും ഭാഗത്തെ ശാഖ / തുളസി/ പുരുഷൻ/ മുരുകൻ/ശങ്കർ .Eloor east sakha / Tulasi/ Purushan/ Murugan/Shankar / HIL

  ഏലൂർ കിഴക്കും ഭാഗത്തെ ശാഖയെ പറ്റി എഴുതും മുൻപ് രണ്ടു മൂന്നു സംഭവങ്ങൾ പറയേണ്ടിരിക്കുന്നു . ഏലൂരിൽ വീട് പണിതതു മുതൽ വളരെ വർഷങ്ങൾ ആയി ഞങ്ങളുടെ വീട് "പ്രശാന്തി "വാടകക്കു കൊടുത്തിരിക്കുകയായിരുന്നു. FACT യിൽ ഉള്ളവരായിരുന്നു മാറി മാറി താമസിച്ചിരുന്നത്. വീട് വാടകക്കു കൊടുക്കുക എന്നതൊരു ബിസിനസ് ആയിരുന്നു ഏലൂരിൽ ഫാക്ട് ജീവനക്കാർക്ക്‌ എല്ലാം ക്വാർട്ടേഴ്‌സ് സൗകര്യം ഇല്ലാത്തതിനാൽ. ഇവർക്ക് ഹവ്സ് റെൻറ് അലവൻസ് കിട്ടുമായിരുന്നു. പുറകുവശം മുഴുവൻ അച്ചാമ്മ വെച്ച തെങ്ങുകൾ . ആരും നോക്കാനില്ലാത്തതുകൊണ്ടു താഴെ വീഴുന്ന തേങ്ങാ പെറുക്കിക്കൊണ്ടു പോകുന്നത് കൂടാതെ രാത്രിയിൽ തെങ്ങിൽ കയറി കട്ടോണ്ടുപോകുന്ന രീതിയും ഉണ്ടായിരുന്നു. പിന്നെ മതിൽ കെട്ടിയെങ്കിലും മതിൽ ചാടി വന്നു രാത്രിയിൽ തേങ്ങാ ഇട്ടോണ്ടുപോകും. 1978 ഏപ്രിലിൽ ഞങ്ങൾ താമസിക്കാൻ വന്നപ്പോഴും വർഷങ്ങൾ ആയി ചെയ്യുന്ന പരിപാടി തുടർന്നു . തേങ്ങാ കട്ടോണ്ടുപോകുന്ന വിവരം പറഞ്ഞത് കണക്കൻ. ഇത് പതിവായപ്പോൾ (കുണ്ടറയിൽ 45 ദിവസം കൂടുമ്പോഴാണ് തേങ്ങാ ഇടുക . ഇവിടെ 30 ദിവസം ) കണക്കൻ തെങ്ങിൽ സൂചി കുത്തി വെക്കാനുള്ള വിദ്യ പറഞ്ഞുതന്നു . കണക്കൻ അത് ചെയ്യില്ല എന്നും. ഒരു